ജബ്ബാറും കുടുംബവും ഒരിക്കല്‍ മൈസൂര്‍ കോട്ട സന്ദര്‍ശിക്കാന്‍ പോയി, കാഴ്ചകള്‍ കണ്ടു കൊണ്ട് നടന്നു നടന്നു ജബ്ബാറിന് വല്ലാത്തൊരു ക്ഷീണം തോന്നി , ഒരിടത്ത് ഇരിക്കാന്‍ നോക്കിയപ്പോള്‍ കാവല്‍ക്കാരന്‍ തടുത്തു.
അതേല്‍ ഇരിക്കരുത്. അത് ടിപ്പു സുല്‍ത്താന്റെ ഇരിപ്പിടമാണ്".
ജബ്ബാര്‍: " സാരമില്ല , അങ്ങേരു വരുമ്പോള്‍ ഞാന്‍ എണീറ്റ് കൊടുത്തോളാം".